കത്തുന്ന വേനലിൻ ചൂടിലിന്നീ
വാക്കുകൾ പോലും വരണ്ടുപോകേ,
ഒരു മഴമേഘത്തിനായി വീണ്ടും
വേഴാമ്പലൊന്നുകൊതിച്ചിടുന്നു.